Home
Links
Bible Versions
Contact
About us
Impressum
Site Map


WoL AUDIO
WoL CHILDREN


Bible Treasures
Doctrines of Bible
Key Bible Verses


Afrikaans
አማርኛ
عربي
Azərbaycanca
Bahasa Indones.
Basa Jawa
Basa Sunda
Baoulé
বাংলা
Български
Cebuano
Dagbani
Dan
Dioula
Deutsch
Ελληνικά
English
Ewe
Español
فارسی
Français
Gjuha shqipe
հայերեն
한국어
Hausa/هَوُسَا
עברית
हिन्दी
Igbo
ქართული
Kirundi
Kiswahili
Кыргызча
Lingála
മലയാളം
Mëranaw
မြန်မာဘာသာ
नेपाली
日本語
O‘zbek
Peul
Polski
Português
Русский
Srpski/Српски
Soomaaliga
தமிழ்
తెలుగు
ไทย
Tiếng Việt
Türkçe
Twi
Українська
اردو
Uyghur/ئۇيغۇرچه
Wolof
ייִדיש
Yorùbá
中文


ગુજરાતી
Latina
Magyar
Norsk

Home -- Malayalam -- Romans
This page in: -- Afrikaans -- Arabic -- Armenian -- Azeri -- Bengali -- Bulgarian -- Cebuano -- Chinese -- English -- French -- Georgian -- Greek -- Hausa -- Hebrew -- Hindi -- Igbo -- Indonesian -- Javanese -- Kiswahili -- MALAYALAM -- Polish -- Portuguese -- Russian -- Serbian -- Somali -- Spanish -- Tamil -- Telugu -- Turkish -- Urdu -- Yiddish -- Yoruba

Previous Book -- Next Book?

റോമര്‍ - കര്‍ത്താവ് നമ്മുടെ നീതി

റോമര്‍ക്ക് എഴുതിയ ലേഖനം ഒരു പഠനം

Jump to Chapter: 01 -- 02 -- 03 -- 04 -- 05 -- 06 -- 07 -- 08
Jump to Chapter: 09 -- 10 -- 11 -- 12 -- 13 -- 14 -- 15 -- 16


പ്രവേശകം: വന്ദനംപറച്ചില്‍, ദൈവത്തിന്റെ നീതിയെ ഓര്‍ത്ത് ദൈവത്തിനു നന്ദി പറയുക എന്നതത്രെ തന്റെ ലേഖനത്തിന്റെ ഉദ്ദേശ്യം (റോമര്‍ 1:1-17)
മ) താരതമ്യനിരൂപണവും അപ്പോസ്തലിക ആശീര്‍വ്വാദവും (റോമര്‍ 1:1-7)
യ) റോമരെ സന്ദര്‍ശിക്കുവാനുള്ള പൌലോസിന്റെ ദീര്‍ഘകാല താല്പര്യം (റോമര്‍ 1:8-15)
ര) നിരന്തരമായ വിശ്വാസത്താല്‍ നമ്മിലുള്ള ദൈവനീതി സ്ഥിരീകരിക്കപ്പെട്ടും സാഫല്യമായും വരുന് (റോമര്‍ 1:16-17)
ഭാഗം ഒന്ന് - ദൈവത്തിന്റെ നീതി പാപികളെ ശിക്ഷിക്കുന്നു; ക്രിസ്തുവില്‍ വിശ്വസിക്കുന്നവരെ നീതീകരിക്കുകയും ശുദ്ധീകരിക്കുകയും ചെയ്യുന് (റോമര്‍ 1:18 - 8:39)
മ - സര്‍വ്വലോകവും ദുഷ്ടന്റെ അധീനതയില്‍ കിടക്കുന്നു; ദൈവം സകലരെയും തന്റെ നീതിയില്‍ വിധിക്കും (റോമര്‍ 1:18 - 3:20)
1. ജാതികള്‍ക്കെതിരെ ദൈവക്രോധം വെളിപ്പെടുന്നു (റോമര്‍ 1:18-32)

2. യഹൂദന്മാര്‍ക്കെതിരെ ദൈവക്രോധം വെളിപ്പെടുന് (റോമര്‍ 2:1 - 3:20)
മ) അന്യരെ വിധിക്കുന്നവന്‍ തന്നെത്താന്‍ കുറ്റം വിധിക്കുന് (റോമര്‍ 2:1-11)
യ) ന്യായപ്രമാണം അഥവാ മനസ്സാക്ഷി മനുഷ്യനെ കുറ്റപ്പെടുത്തുന് (റോമര്‍ 2:12-16)
ര) അറിവിനാലല്ല പ്രവൃത്തിയാലത്രെ മനുഷ്യന്‍ രക്ഷ പ്രാപിക്കുന്നത് (റോമര്‍ 2:17-24)
റ) പരിച്ഛേദന ആത്മികമായി പ്രയോജനം ചെയ്യുന്നില്ല (റോമര്‍ 2:25-29)

ല) യഹൂദന്മാര്‍ക്ക് ലഭിച്ച വിശേഷാധികാരം കോപത്തില്‍നിന്ന് അവരെ രക്ഷിക്കുന്നില്ല (റോമര്‍ 3:1-8)
3. സകല മനുഷ്യരും മലിനരും കുറ്റക്കാരുമാകുന്നു (റോമര്‍ 3:9-20)
ആ - വിശ്വാസത്താലുള്ള പുതിയ നീതീകരണം സകലമനുഷ്യര്‍ക്കും നല്കപ്പെട്ടിരിക്കുന് (റോമര്‍ 3:21 - 4:22)
1. ക്രിസ്തുവിന്റെ പ്രായശ്ചിത്ത മരണത്തില്‍ വെളിപ്പെട്ട ദൈവനീതി (റോമര്‍ 3:21-26)
2. ക്രിസ്തുവിലുള്ള വിശ്വാസത്താല്‍ നാം നീതീകരിക്കപ്പെട്ടിരിക്കുന് (റോമര്‍ 3:27-31)

3. വിശ്വാസത്താലുള്ള നീതീകരണത്തിന് അബ്രഹാമും ദാവീദും ഉത്തമദൃഷ്ടാന്തങ്ങളായിരിക്കുന്നു (റോമര്‍ 4:1-24)
മ) അബ്രഹാമിന്റെ വിശ്വാസം അവന് നീതിയായി കണക്കിടപ്പെട്ടു (റോമര്‍ 4:1-8)
യ) പരിച്ഛേദനയാല്‍ മനുഷ്യന്‍ നീതീകരിക്കപ്പെടുന്നില്ല (റോമര്‍ 4:9-12)
ര) നാം നീതീകരിക്കപ്പെട്ടിരിക്കുന്നത് ന്യായപ്രമാണത്താലല്ല, കൃപയാലത്രെയാകുന്നു (റോമര്‍ 4:13-18)
റ) അബ്രഹാമിന്റെ ധൈര്യമേറിയ വിശ്വാസം നമുക്ക് മാതൃക (റോമര്‍ 4:19-25)

ഇ - നീതീകരണം എന്നാല്‍ ദൈവവും മനുഷ്യനുമായുള്ള പുതിയ ബന്ധം എന്നര്‍ത്ഥം (റോമര്‍ 5:1-21)
1. സമാധാനം, പ്രത്യാശ, സ്നേഹം ഇവ വിശ്വാസിയില്‍ വസിക്കുന്നു (റോമര്‍ 5:1-5)
2. പുനരുത്ഥാനം ചെയ്ത ക്രിസ്തു തന്റെ നീതി നമ്മില്‍ നിവര്‍ത്തിക്കുന് (റോമര്‍ 5:6-11)
3. ക്രിസ്തുവിന്റെ കൃപ മരണത്തെയും പാപത്തെയും ന്യായപ്രമാണത്തെയും കീഴടക്കി (റോമര്‍ 5:12-21)

ഉ - ദൈവത്തിന്റെ ശക്തി പാപത്തിന്റെ ശക്തിയില്‍നിന്നും നമ്മെ വിടുവിക്കുന്നു (റോമര്‍ 6:1 - 8:27)
1. വിശ്വാസി പാപത്തിനു തന്നില്‍ത്തന്നെ മരിച്ചവനായി എണ്ണുന് (റോമര്‍ 6:1-14)
2. ന്യായപ്രമാണത്തില്‍നിന്നുള്ള സ്വാതന്ത്യ്രം പാപത്തില്‍നിന്നുള്ള സ്വാതന്ത്യ്രത്തെ സുഗമമാക്കുന്നു (റോമര്‍ 6:15-23)

3. ന്യായപ്രമാണത്തില്‍നിന്നുള്ള സ്വാതന്ത്യ്രം ക്രിസ്തുവിന്റെ ശുശ്രൂഷയ്ക്കായുള്ള സ്വാതന്ത്യ്രം നല്കുന് (റോമര്‍ 7:1-6)
4. ന്യായപ്രമാണം പാപം ചെയ്യുവാന്‍ പാപിയെ പ്രേരിപ്പിക്കുന് (റോമര്‍ 7:7-13)
5. ക്രിസ്തുവിനെ കൂടാതെയുള്ള മനുഷ്യന്‍ പാപത്തിന്റെ മുമ്പാകെ പരാജയപ്പെടുന്നു (റോമര്‍ 7:14-25)

6. ക്രിസ്തുവില്‍ മനുഷ്യന്‍ പാപത്തില്‍നിന്നും, മരണത്തില്‍നിന്നും, ശിക്ഷാവിധിയില്‍നിന്നും വിടുവിക്കപ്പെടുന് (റോമര്‍ 8:1-11)
7. പരിശുദ്ധാത്മാധിവാസത്താല്‍ നാം ദൈവത്തിന്റെ മക്കള്‍ ആകുന് (റോമര്‍ 8:12-17)
8. മൂന്ന് നിസ്തുല്യ ഞരക്കങ്ങള് (റോമര്‍ 8:18-27)
ഋ - നമ്മുടെ വിശ്വാസം എന്നേക്കും നിലനില്ക്കുന് (റോമര്‍ 8:28-39)
1. ദൈവത്തിന്റെ രക്ഷാപദ്ധതി വരുവാനുള്ള നമ്മുടെ മഹത്വത്തെ പ്രകീര്‍ത്തിക്കുന് (റോമര്‍ 8:28-30)
2. ഏതു കഷ്ടങ്ങളുടെ നടുവിലും ക്രിസ്തുവിന്റെ സത്യം ദൈവത്തോടുള്ള നമ്മുടെ കൂട്ടായ്മയ്ക്ക് ഉറപ്പുനല്കുന് (റോമര്‍ 8:31-39)

ഭാഗം രണ്ട് - ദൈവജനമായ യിസ്രായേലിന്റെ കാഠിന്യത്തിനു ശേഷവും ദൈവത്തിന്റെ നീതിക്ക് മാറ്റംവരുന്നില്ല (റോമര്‍ 9:1 - 11:36)
1. നഷ്ടപ്പെട്ടവരായ തന്റെ ജനത്തെക്കുറിച്ച് പൌലോസ് ഉല്‍ക്കണ്ഠപ്പെടുന്നു (റോമര്‍ 9:1-3)
2. തെരഞ്ഞെടുക്കപ്പെട്ട ജനത്തിന്റെ ആത്മിക പദവികള് (റോമര്‍ 9:4-5)
3. യിസ്രായേല്യരില്‍ ഭൂരിഭാഗവും ദൈവത്തിനു വിരോധികളെങ്കിലും ദൈവം എപ്പോഴും നീതിമാന്‍ തന്നെ (റോമര്‍ 9:6-29)
മ) വാഗ്ദത്തം അബ്രഹാമിന്റെ സ്വാഭാവിക സന്തതിക്കുള്ളതല്ല (റോമര്‍ 9:6-13)
യ) ദൈവം തനിക്ക് കരുണതോന്നുന്നവനെ തെരഞ്ഞെടുക്കുന്നു; തനിക്ക് മനസ്സുള്ളവനെ അവന്‍ കഠിനനാക്കുന് (റോമര്‍ 9:14-18)
ര) കുശവനും പാത്രവും എന്ന ദൃഷ്ടാന്തം യഹൂദനെയും ക്രിസ്ത്യാനിയെയും സംബന്ധിച്ചുള്ളതാണ് (റോമര്‍ 9:19-29)

4. ന്യായപ്രമാണ ആചരണത്താലല്ല, വിശ്വാസത്താല്‍ മാത്രമത്രെ നീതീകരിക്കപ്പെടുന്നത് (റോമര്‍ 9:30 - 10:21)
മ) യഹൂദന്മാര്‍ വിശ്വാസത്താലുള്ള നീതിയെ അവഗണിച്ചുകൊണ്ട് ന്യായപ്രമാണത്തിന്റെ പ്രവൃത്തിയില്‍ ആശ്രയിക്കുന് (റോമര്‍ 9:30 - 10:3)
യ) മറ്റേതൊരു ജനതയെക്കാളും അധികം യിസ്രായേല്യരോടു കരുണ കാണിച്ചതുകൊണ്ട് അവരുടെ അതിക്രമവും അത്യന്തം വര്‍ദ്ധിച്ചു (റോമര്‍ 10:4-8)
ര) സുവിശേഷത്തിന്റെ സാക്ഷ്യം യിസ്രായേല്‍മക്കളുടെ മദ്ധ്യേ വിളംബരം ചെയ്യേണ്ടതിന്റെ ആത്യന്തികമായ അനിവാര്യത (റോമര്‍ 10:9-15)
റ) യിസ്രായേല്യരുടെ അവിശ്വാസത്തിന് കാരണക്കാര്‍ അവരാണോ? (റോമര്‍ 10:16-21)

5. യിസ്രായേല്‍ജനതയുടെ പ്രത്യാശ (റോമര്‍ 11:1-36)
മ) ഒരു വിശുദ്ധ ശേഷിപ്പ് നിലനില്ക്കുന് (റോമര്‍ 11:1-10)
യ) ജാതികള്‍ക്ക് ലഭ്യമായ രക്ഷ യിസ്രായേല്യരില്‍ അസൂയ ജനിപ്പിക്കുമോ? (റോമര്‍ 11:11-15)
ര) ജാതീയ വിശ്വാസികള്‍ യഹൂദന്മാര്‍ക്കു വിരോധമായി നിഗളിക്കാതിരിക്കേണ്ട തിനുള്ള മുന്നറിയിപ്പ് (റോമര്‍ 11:16-24)
റ) യിസ്രായേല്യരുടെ അന്ത്യനാളുകളിലെ വിടുതലിന്റെയും രക്ഷയുടെയും രഹസ്യം (റോമര്‍ 11:25-32)
ല) അപ്പോസ്തലന്റെ ആരാധന (റോമര്‍ 11:33-36)

ഭാഗം മൂന്ന് - ക്രിസ്തുവിനെ പിന്‍പറ്റുന്നവരുടെ ജീവിതത്തിലൂടെ ദൈവനീതി വെളിപ്പെടുന്നു (റോമര്‍ 12:1 - 15:13)
1. ദൈവത്തിലുള്ള സമ്പൂര്‍ണ്ണ സമര്‍പ്പണത്താല്‍ ലഭ്യമാകുന്ന വിശുദ്ധീകരണം (റോമര്‍ 12:1-2)
2. നിഗളിക്കാതെ, നല്കപ്പെട്ട കൃപാവരങ്ങള്‍കൊണ്ടു വിശ്വാസികളുടെ മദ്ധ്യേ കര്‍ത്താവിനു ശുശ്രൂഷ ചെയ്യുക (റോമര്‍ 12:3-8)
3. സഹോദരപ്രീതി പഠിക്കുകയും പരിശീലിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകത (റോമര്‍ 12:9-16)
4. നിങ്ങളുടെ ശത്രുക്കളെയും എതിരാളികളെയും സ്നേഹിക്കുക (റോമര്‍ 12:17-21)

5. അധികാരികളെ അനുസരിക്കുക (റോമര്‍ 13:1-6)
6. മനുഷ്യരെ സംബന്ധിച്ച കല്പനകളുടെ സംഗ്രഹം (റോമര്‍ 13:7-10)
7. ക്രിസ്തുവിന്റെ മടങ്ങിവരവിനെപ്പറ്റിയുള്ള അറിവിന്റെ പ്രായോഗിക പ്രയോജനം (റോമര്‍ 13:11-14)

8. റോമാസഭയിലെ പ്രത്യേകമായ പ്രശ്നങ്ങള് (റോമര്‍ 14:1-12)
9. അപ്രധാനമായ കാര്യങ്ങള്‍ക്കുവേണ്ടി അയല്‍ക്കാരനെ കോപിപ്പിക്കരുത് (റോമര്‍ 14:13-23)

10. വിശ്വാസത്തില്‍ ശക്തരായവര്‍ അപ്രതീക്ഷിതമായ പ്രശ്നങ്ങളോട് ഏതുവിധം ഏര്‍പ്പെടണ (റോമര്‍ 15:1-5)
11. യഹൂദ വിശ്വാസികളും ജാതീയ വിശ്വാസികളും തമ്മിലുള്ള അഭിപ്രായഭിന്നതകളെ ക്രിസ്തു അതിജീവിച്ചിരിക്കുന് (റോമര്‍ 15:6-13)
മൂന്നാം ഭാഗത്തിന്റെ അനുബന്ധം - പൌലോസിന്റെ സ്വഭാവവിശേഷതയെക്കുറിച്ചുള്ള പ്രത്യേക റിപ്പോര്‍ട്ട് റോമിലെ ആത്മിക നേതൃത്വത്തിന് നല്കുന് (റോമര്‍ 15:14 – 16:27)
1. ഈ ലേഖനം എഴുതുന്നതിനു പൌലോസിനുള്ള യോഗ്യത (റോമര്‍ 15:14-16)
2. പൌലോസിന്റെ ശുശ്രൂഷയുടെ രഹസ്യം (റോമര്‍ 15:17-21)
3. പൌലോസിന്റെ യാത്രയിലെ പ്രതീക്ഷകള്‍ (റോമര്‍ 15:22-33)

4. റോമിലെ സഭയില്‍ പൌലോസിനറിയാവുന്ന വിശുദ്ധന്മാരുടെ പട്ടിക (റോമര്‍ 16:1-9)
5. റോമിലെ സഭയില്‍ പൌലോസിനറിയാവുന്ന വിശുദ്ധന്മാരുടെ പട്ടിക - തുടര്‍ച്ച (റോമര്‍ 16:10-16)
6. വഞ്ചകന്മാര്‍ക്കെതിരെയുള്ള മുന്നറിയിപ് (റോമര്‍ 16:17-20)
7. പൌലോസിന്റെ കൂട്ടുപ്രവര്‍ത്തകരില്‍നിന്നുള്ള വന്ദനങ്ങള്‍ (റോമര്‍ 16:21-24)
8. ലേഖനത്തിന്റെ ഉപസംഹാരത്തോടനുബന്ധിച്ചുള്ള പൌലോസിന്റെ ദൈവസ്തുതി (റോമര്‍ 16:25-27)

www.Waters-of-Life.net

Page last modified on January 21, 2013, at 09:56 AM | powered by PmWiki (pmwiki-2.3.3)